17,524 വജ്രങ്ങളുള്ള വാച്ച്! ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി ഇന്ത്യക്കാരന്‍; വീഡിയോ

17,524 വജ്രങ്ങളുള്ള വാച്ച്! ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി ഇന്ത്യക്കാരന്‍; വീഡിയോ
2023-01-28T19:35:00 | By Susmitha Surendran

വാച്ചില്‍ ഏറ്റവും കൂടുതല്‍ വജ്രങ്ങള്‍ പതിപ്പിച്ചതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി മീററ്റിലുള്ള ആഭരണ നിര്‍മാതാവ്. 17,524 വജ്രങ്ങളാണ് ഈ വാച്ചില്‍ പതിപ്പിച്ചിരിക്കുന്നത്.

റെനാനി ജുവല്‍സിന്‍റെ സിഇഒയും സ്ഥാപകനുമായ ഹര്‍ഷിത് ബന്‍സാലാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. വാച്ചിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ആണ് പ്രചരിക്കുന്നത്.

'ശ്രിനിക- ഭാഗ്യത്തിന്‍റെ കാവല്‍' എന്നാണ് വാച്ചിന് പേരിട്ടിരിക്കുന്നത്. ശ്രിനിക എന്നാല്‍ പൂവ് എന്നാണ് അര്‍ത്ഥം. 11 മാസം കൊണ്ടാണെത്രേ ഈ വാച്ച് നിര്‍മിച്ചിരിക്കുന്നത്. 17524 വെളുത്ത വജ്രവും 12 കറുത്ത വജ്രവും ഉപയോഗിച്ചാണ് വാച്ച് നിര്‍മ്മിച്ചിരിത്തുന്നത്. 373.030 ഗ്രാം ആണ് വാച്ചിന്‍റെ തൂക്കം.

https://twitter.com/i/status/1617819368532115462

കാഴ്ചയില്‍ മനോഹരവും ധരിക്കാന്‍ സുഖപ്രദവുമായിരിക്കണം വാച്ച് എന്ന് ആദ്യമേ തീരുമാനിച്ചിരുന്നതായി ഹര്‍ഷിത് ബന്‍സാല്‍ പറയുന്നു.

സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും പ്രചോദനമായി നിന്നതാണ് ലക്ഷ്യത്തില്‍ എത്താന്‍ സാധിച്ചത്. ഇന്ത്യന്‍ കലാപാരമ്പര്യം ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാന്‍ ലഭിച്ച അവസരമാണിതെന്നും ബന്‍സാല്‍ പറയുന്നു.

Content Highlight: A watch with 17,524 diamonds! Indian man gets a place in the Guinness record; Video

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup